Fact Check: 1977ല്‍ ജെ.എന്‍.യുവില്‍ ഇന്ദിര ഗാന്ധിയുടെ മുന്നില്‍ മാപ്പ് പറയുന്നതിന്‍റെ ചിത്രമല്ല; സത്യാവസ്ഥ ഇങ്ങനെ…

ചിത്രം കടപ്പാട്:ഹിന്ദുസ്ഥാന്‍ ടൈംസ്‌ വിവരണം 1975ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജയ്‌ പ്രകാശ് നാരായന്‍, രാജ് നാരായന്‍, മൊറാര്‍ജി ദേശായി, അട്ടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ. അദ്വാനി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ ജയിലിലിട്ടു. ഇന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി അന്ന് ജെ.എന്‍.യു വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷനായിരുന്നു. അടിയന്തിരാവസ്ഥയെ എതിര്‍ത്തതിനാല്‍ സിതാറാം യെച്ചുരിക്കും ജയിലില്‍ പോകേണ്ടി വന്നു.  1977ല്‍ അടിയന്തിരവസ്ഥ ഇന്ദിര ഗാന്ധി പിന്‍വലിച്ചപ്പോള്‍ അറസ്റ്റ് […]

Continue Reading

ഐഷി ഘോഷിന്‍റെ ഇടതു കൈയിലെ പ്ലാസ്റ്റ൪ വലതു കയ്യില്‍ എങ്ങനെ വന്നു…? സത്യാവസ്ഥ അറിയാം…

ജെ.എന്‍.യു. വിദ്യാര്‍ഥി യുണിയന്‍റെ അധ്യക്ഷ ഐഷി ഘോഷിന്‍റെ പേര് നമ്മള്‍ വാര്‍ത്തകളിലൂടെ ഈയിടെയായി നിരന്തരം  കേട്ടുകൊണ്ടിരിക്കുന്നു.  ഞായറാഴ്ചയാണ് ‍ജെഎൻയുവിലെ ക്യാംപസിൽ മുഖംമൂടി ധരിച്ച ഒരുപറ്റം ആളുകൾ അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ടത്.അക്രമത്തിൽ ഐഷി ഘോഷിനടക്കം നിരവധി പേർക്കു പരുക്കേറ്റിരുന്നു. ഇതിനെ പുറമേ ജെ.എന്‍.യുവിനെ സംബന്ധിച്ച് പല പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ ആണ് നമ്മള്‍ ഇവിടെ കാണാന്‍ പോകുന്നത്. താഴെ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “വീണ്ടും medical miracle..😂”. ഇതിനോടൊപ്പം […]

Continue Reading

ജെഎന്‍യു ക്യാംപസില്‍ മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയത് ജെഎന്‍യുഎസ്‌യു പ്രസിഡന്‍റ് ഐഷെ ഘോഷ് തന്നെയാണോ?

വിവരണം #LeftAttacksJNU അക്രമകാരികളെ തിരിച്ചറിയുക…. മുഖം മൂടി ധരിച്ച തീവ്രവാദികളോടൊപ്പം JNU ക്യാമ്പസിനകത്ത് അക്രമങ്ങൾ നേതൃത്വം കൊടുക്കുന്ന JNUSU പ്രസിഡണ്ട് ഐഷെ ഘോഷ്.. എന്ന തലക്കെട്ട് നല്‍കി ഒരേ പെൺകുട്ടിയെന്ന് തോന്നിക്കും വിധമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ജെഎന്‍യു ക്യാംപസില്‍ ഞായര്‍ രാത്രിയില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റ് ഐഷെ ഘോഷ് തന്നെയാണെന്നതിന്‍റെ തെളിവാണ് ചിത്രമെന്നും ചിത്രത്തിലുള്ളത് ഐഷെയാണെന്നും ആരോപിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. റിജോ എബ്രഹാം ഇടുക്കി എന്ന പേരിലുള്ള […]

Continue Reading